23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • ആകാശ് തില്ലങ്കേരി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
kannur

ആകാശ് തില്ലങ്കേരി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്

വാഹനാപകടത്തില്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് പരിക്ക്. ആകാശും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ കൂത്തുപറമ്പിനടുത്ത് മെരുവമ്പായിൽ ഇന്നു പുലർച്ചെയാണ് അപകടത്തില്‍പ്പെട്ടത്.

ആകാശിനു പുറമേ സുഹൃത്തുക്കളായ അശ്വിൻ, ഷിബിൻ, അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നിലഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.

മറ്റൊരു വാഹനത്തെ മറികടക്കവേ നിയന്ത്രണം വിട്ട കാർ റോഡരികിലെ സിമന്‍റ് കട്ടയിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. വയനാട്ടിൽനിന്നും രണ്ട് വാഹനങ്ങളിലായാണ് ആകാശും സുഹൃത്തുകളും കണ്ണൂരിലേക്ക് തിരിച്ചത്.

ഷുഹൈബ് വധക്കേസിൽ വിചാരണ നേരിടുന്ന ആകാശ് സ്വർണക്കടത്ത് ക്വട്ടേഷനിലും ആരോപണ വിധേയനാണ്. സംഭവത്തെക്കുറിച്ച് വിശദ പരിശേധന നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.

Related posts

അഴീക്കലില്‍നിന്ന് കൂടുതൽ കണ്ടെയ്നർ സർവീസുകൾക്ക് നടപടി

Aswathi Kottiyoor

കാൻവാസുകൾ ചുവപ്പിച്ച്‌ കമ്യൂണിസ്റ്റ് പോരാട്ടചരിത്രം

Aswathi Kottiyoor

കണ്ണൂരിൽ എം.വി.ജയരാജൻ സിപിഎം സെക്രട്ടറിയായി തുടരും

Aswathi Kottiyoor
WordPress Image Lightbox