24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • കുടുംബശ്രീയുടെ ഓൺലൈൻ വിൽപ്പന ലക്ഷ്യം കണ്ടില്ല
kannur

കുടുംബശ്രീയുടെ ഓൺലൈൻ വിൽപ്പന ലക്ഷ്യം കണ്ടില്ല

കണ്ണൂർ: ജില്ലയിൽ കുടുംബശ്രീ ഉത്പന്നങ്ങ‌ളുടെ വിപണനം വിപുലീകരിക്കാനായി ആരംഭിച്ച ഓൺലൈൻ പോർട്ടലിനോട് ജനങ്ങളിൽനിന്ന് തണുത്ത പ്രതികരണം. സ്ത്രീസംരംഭകരെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2019-ൽ ഓൺലൈൻ പോർട്ടലിന് തുടക്കമിട്ടത്. തുടക്കത്തിൽ നല്ല സ്വീകാര്യത ലഭിച്ച പോർട്ടലിനെ പിന്നീട് ആളുകൾ തിരിഞ്ഞുനോക്കാതെയായി. മൂന്നു വർഷത്തിനിടയിൽ 1,72,000 രൂപ മാത്രമാണ് ലഭിച്ച വരുമാനം. മതിയായ ഫണ്ടില്ലാത്തതും പരസ്യങ്ങളുടെ കുറവും മൂലമാണ് പോർട്ടലിന്‍റെ പ്രവർത്തനം പ്രതിസന്ധിയിലായതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
കരകൗശല വസ്തുക്കള്‍, ബാഗുകള്‍, ചെരുപ്പുകള്‍, ആഭരണങ്ങള്‍, ടോയ്‌ലറ്റീസ് തുടങ്ങിയവയാണ് കുടുംബശ്രീ ഓണ്‍ലൈന്‍ വിപണിയിലെ പ്രധാന ഉത്പന്നങ്ങള്‍. വിവിധ മേളകളിലൂടെ ജനപ്രീതി നേടിയതും ഇതരസംസ്ഥാനക്കാര്‍ക്ക് പ്രിയപ്പെട്ടതുമായ ഉത്പന്നങ്ങളും ഇതില്‍പ്പെടും. ഓണ്‍ലൈന്‍ വിപണിയുടെ സാധ്യത മുഴുവനായും ഉപയോഗിച്ചുള്ള വില്പനയായിരുന്നു ലക്ഷ്യം.
പോർട്ടലിനെ പ്രതിസന്ധിയില്‍നിന്നു കരകയറ്റാൻ 2020-ല്‍ ആമസോണ്‍ ഇന്ത്യ സഹേലി (കൂട്ടുകാരി) പ്രോജക്‌ടുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ വിപണി വര്‍ധിപ്പിക്കാന്‍ കുടുംബശ്രീ മിഷന്‍ തീരുമാനിച്ചിരുന്നു. കുടുബശ്രീ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ കനത്ത നഷ്ടത്തിലായ സാഹചര്യത്തിലായിരുന്നു പുതിയ നീക്കം. കുടുംബശ്രീ ആമസോണുമായി ചേര്‍ന്നാണ് ഓണ്‍ലൈന്‍ വിപണി ആരംഭിച്ചത്. സ്വകാര്യ ഓണ്‍ലൈന്‍ വിപണന പോര്‍ട്ടലിന് സമാനമായ രീതിയിലായിരുന്നു കുടുംബശ്രീ ഓണ്‍ലൈന്‍ പോർട്ടലിന്‍റെ പ്രവർത്തനം. മൊബൈലിലൂടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്താല്‍ മെസേജ് പ്രോഗ്രാം മാനേജർക്ക് ലഭിക്കുകയും അരമണിക്കൂറിനുള്ളില്‍ ഓര്‍ഡര്‍ സ്വീകരിച്ചുള്ള സന്ദേശം ഉപഭോക്താവിന് ഫോണില്‍ ലഭ്യമാകുകയും ചെയ്യും. പിന്നീട് ഒരാഴ്ചയ്ക്കുള്ളില്‍ അതത് യൂണിറ്റുകളില്‍നിന്നും സാധനങ്ങള്‍ നേരിട്ട് അയക്കും. പോസ്റ്റല്‍ സര്‍വീസ് വഴിയാണ് ഓര്‍ഡറുകള്‍ എത്തിക്കുന്നത്.
ഭക്ഷ്യസാധനങ്ങള്‍ ഒഴികെയുള്ള മറ്റെല്ലാ ഉത്പന്നങ്ങളും ഇത്തരത്തില്‍ വില്പന നടത്തുന്നുണ്ട്. തുടക്കത്തില്‍ നല്ലരീതിയിൽ വില്‍പന നടത്താന്‍ കഴിഞ്ഞെങ്കിലും പിന്നീട് ആളുകൾ ഇതിനെ തിരിഞ്ഞുനോക്കാതെയായി. കോവിഡ് കൂടി വന്നതോടെ വിപണി തീര്‍ത്തും നഷ്ടത്തിലായി. കോവിഡ് ഒന്നാംതരംഗം കഴിഞ്ഞതോടെ പോർട്ടലിന്‍റെ പ്രവർത്തനം വീണ്ടും പുനരാരംഭിക്കാൻ അധികൃതർ ശ്രമിച്ചിരുന്നു. എന്നാൽ രണ്ടാംതരംഗം പോർട്ടൽ പ്രവർത്തനത്തെ വീണ്ടും പ്രതിസന്ധിയിലാക്കി.

Related posts

ധീരജിന്റെ കൊലപാതകം ; യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

Aswathi Kottiyoor

വാഹനാപകടം: കാക്കയങ്ങാട് സ്വദേശി മരിച്ചു

Aswathi Kottiyoor

കോവിഡ് കാലത്ത് രണ്ടാം വിളവെടുപ്പിന് ഒരുങ്ങി കണ്ണൂർ സബ് ജയിൽ.

Aswathi Kottiyoor
WordPress Image Lightbox