26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • മഴക്കാല പൂര്‍വ ശുചീകരണം; അഞ്ചിനും ആറിനും മെഗാ കാമ്പയിന്‍
kannur

മഴക്കാല പൂര്‍വ ശുചീകരണം; അഞ്ചിനും ആറിനും മെഗാ കാമ്പയിന്‍

കണ്ണൂര്‍: മഴക്കാല പൂര്‍വ ശുചീകരണം ജില്ലയില്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി.ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി തദ്ദേശ സ്ഥാപന തലങ്ങളില്‍ അഞ്ച്, ആറ് തീയതികളില്‍ വിപുലമായ ശുചീകരണ പരിപാടികള്‍ സംഘടിപ്പിക്കും. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ആശുപത്രികള്‍ ഏറെക്കുറെ രോഗികളെ കൊണ്ട് നിറഞ്ഞ സ്ഥിതിയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള മഴക്കാലജന്യ രോഗങ്ങള്‍ വരാതെ നോക്കേണ്ടതുണ്ട്. ഇനിയൊരു പകര്‍ച്ച വ്യാധി കൂടി നേരിടാന്‍ നമ്മുടെ ആരോഗ്യ സംവിധാനത്തിന് കഴിഞ്ഞെന്നുവരില്ല. ഇത്തരമൊരു സാഹചര്യത്തില്‍ മഴക്കാലപൂര്‍വ ശുചീകരണം വിപുലമാക്കി പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.
ജില്ലയില്‍ നടന്ന ശുചീകരണത്തിന്‍റെ ഒന്നാംഘട്ടത്തില്‍ വീടുകളും പരിസരങ്ങളും ഏറെക്കുറെ മാലിന്യമുക്തമാക്കാന്‍ സാധിച്ചു. എന്നാല്‍ ഒഴിഞ്ഞ പറമ്പുകള്‍, വഴിയോരങ്ങള്‍, തോടുകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസുകള്‍, പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ ഇപ്പോഴും മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്ന സ്ഥിതിയാണുള്ളത്. അഞ്ച്, ആറ് തീയതികളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, യുവജന സംഘടനകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ക്ലബുകള്‍, വായനശാലകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ ഇത്തരം കേന്ദ്രങ്ങള്‍ ശുചീകരിക്കണം. അതോടൊപ്പം അവിടെ വീണ്ടും മാലിന്യം നിക്ഷേപിക്കപ്പെടുന്നില്ല എന്നുറപ്പ് വരുത്തുന്നതിനായി ചെടികള്‍ വച്ചുപിടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള സൗന്ദര്യവത്കരണ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. അവയുടെ നിര്‍മാണവും പരിപാലനവും സംഘടനകള്‍ക്കും സ്ഥാപനങ്ങളും മറ്റും നല്‍കണമെന്നും അവര്‍ പറഞ്ഞു.
ശുചീകരിച്ച ശേഷം ഹരിതകര്‍മ സേനയുടെ സഹായത്തോടെ ശരിയായ രീതിയില്‍ മാലിന്യങ്ങള്‍ തരം തിരിച്ച് സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങളും തദ്ദേശ സ്ഥാപനതലത്തില്‍ ഒരുക്കണം. അതേസമയം, പൊതു ഇടങ്ങളിലും തോടുകളും പുഴകളും ഉള്‍പ്പെടെയുള്ള ജല സ്രോതസുകളിലും കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും പോലീസും മുന്നോട്ടുവരണമെന്നും പി.പി. ദിവ്യ ആവശ്യപ്പെട്ടു. ഇത്തരക്കാരെ കണ്ടെത്തുന്നതിനായി സിസിടിവി കാമറ സ്ഥാപിച്ചും പ്രദേശവാസികളുടെ സഹായത്തോടെയും നിരീക്ഷണം ശക്തമാക്കണം. അതേസമയം, കോവിഡ് പെരുമാറ്റച്ചട്ടം പൂര്‍ണമായി പാലിച്ചു കൊണ്ട് അഞ്ചു പേരില്‍ കൂടാത്ത ചെറിയ സംഘങ്ങളായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ശുചീകരണ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി ജൂണ്‍ ഒന്നിനു മുമ്പായി തദ്ദേശ സ്ഥാപന ഭരണസമിതി യോഗം ചേരുകയും സന്നദ്ധ സംഘടനകളുടെയും മറ്റും യോഗം വിളിച്ചുചേര്‍ക്കുകയും വേണം പി.പി.ദിവ്യ പറഞ്ഞു.
മുന്‍വര്‍ഷങ്ങളിലെ പോലെ മഴക്കാല ദുരന്തങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടുള്ള തയാറെടുപ്പുകള്‍ തദ്ദേശസ്ഥാപന തലത്തില്‍ നേരത്തേ നടത്തണം. വെള്ളപ്പൊക്കം, കടല്‍ക്ഷോഭം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ക്കിരയാവാന്‍ സാധ്യതയുള്ള വ്യക്തമായ വിവരങ്ങള്‍ നേരത്തേ സമാഹരിക്കുകയും അവരെ മാറ്റിത്താമസിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും വേണം. ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തി തദ്ദേശ സ്ഥാപന തലത്തില്‍ ഒരു ദുരന്ത നിവാരണ പദ്ധതി ആവിഷ്‌ക്കരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജനങ്ങള്‍ക്ക് അപകടകരമാം വിധം സ്ഥിതി ചെയ്യുന്ന മരങ്ങള്‍ അടിയന്തരമായി മുറിച്ചുനീക്കാനും അവര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കാലവര്‍ഷക്കെടുതികള്‍ക്ക് ഇരയാവുന്നവരെ മാറ്റിത്താമസിപ്പിക്കുമ്പോള്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കും അല്ലാത്തവര്‍ക്കും പ്രത്യേക പുനരധിവാസ സംവിധാനങ്ങള്‍ തദ്ദേശ സ്ഥാപന തലത്തില്‍ ഒരുക്കണമെന്ന് ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ് ആവശ്യപ്പെട്ടു. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ആളുകള്‍ പതിവുരീതിയില്‍ ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കുന്നത് ഗുണകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു. കാലവര്‍ഷത്തിനു മുന്നോടിയായി പുഴകളിലും തോടുകളിലും ജലത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയില്‍ അടിഞ്ഞുകൂടിയിട്ടുള്ള മണ്ണും തടികളും മറ്റും നീക്കം ചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ അടിയന്തര നടപടി സ്വീകരിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

പുതുതായി മൂന്ന് തീവണ്ടികൾക്ക് പയ്യന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചു

Aswathi Kottiyoor

മാലിന്യ സംസ്‌കരണത്തിന് നൂതന ആശയം ക്ഷണിച്ച് സ്വച്ഛ് ടെക്‌േനാളജി ചലഞ്ച്

Aswathi Kottiyoor

കരുതൽ വാക്സിനേഷൻ തുടങ്ങി ആദ്യദിനം 1461 പേർക്ക്

Aswathi Kottiyoor
WordPress Image Lightbox