• Home
  • kannur
  • കശുവണ്ടി സംഭരണത്തിനും ന്യായവിലയ്ക്കും അടിയന്തരനടപടി ആവശ്യപ്പെട്ട് സജീവ് ജോസഫ്
kannur

കശുവണ്ടി സംഭരണത്തിനും ന്യായവിലയ്ക്കും അടിയന്തരനടപടി ആവശ്യപ്പെട്ട് സജീവ് ജോസഫ്

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ കര്‍ഷകരുടെ പ്രധാന ഉത്പന്നമായ കശുവണ്ടിയുടെ സംഭരണത്തിനും ന്യായവിലയ്ക്കും സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് നിയുക്ത എംഎല്‍എ സജീവ് ജോസഫ് മുഖ്യമന്ത്രിക്ക് കത്തയച്ചു.
കോവിഡ് നിബന്ധനകളില്‍ ഇളവ് നല്‍കി സഹകരണ സംഘങ്ങള്‍ വഴി കശുവണ്ടി സംഭരിക്കുന്നതിനും കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി നിര്‍ദേശിച്ച മിനിമം വില ഉറപ്പുനല്‍കുന്നതിനും ആവശ്യമായ അടിയന്തര നടപടികള്‍ ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. വേനല്‍മഴയ്ക്കും വിലത്തകര്‍ച്ചയ്ക്കും പിന്നാലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ കൂടി വന്നതോടെ കടുത്ത പ്രതിസന്ധിയെയാണ് കശുവണ്ടി കര്‍ഷകര്‍ നേരിടുന്നത്.
ഉത്പാദനം കുറഞ്ഞതും പ്രതീക്ഷിക്കാതെ വന്ന വേനല്‍മഴയില്‍ ഗുണമേന്മ നഷ്ടപ്പെട്ടതിനും പിന്നാലെയാണ് കുറഞ്ഞ വിലയില്‍ പോലും കശുവണ്ടി വാങ്ങാന്‍ വ്യാപാരികള്‍ തയാറാകാത്തതും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ മൂലം കടകള്‍ അടഞ്ഞു കിടക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നത്.
പ്രതിസന്ധി മുതലെടുത്ത് കര്‍ഷകരെ വലിയ തോതില്‍ ചൂഷണം ചെയ്യാനും ശ്രമങ്ങളുണ്ട്. ഇതിന് താത്കാലിക പരിഹാരം എന്ന നിലയിലാണ് സഹകരണ സംഘങ്ങള്‍ വഴി കശുവണ്ടി സംഭരണത്തിനും ന്യായവിലയ്ക്കും സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.
കര്‍ഷകരുടെ ജീവത്പ്രശ്‌നത്തില്‍ കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവു നല്‍കി സംഭരണം സാധ്യമാക്കണമെന്നാണ് ആവശ്യം. സഹകരണ സംഘങ്ങള്‍ സംഭരിക്കുന്ന കശുവണ്ടി കാപ്പെക്‌സും കശുവണ്ടി വികസന കോര്‍പറേഷനും ഏറ്റെടുത്ത് സമയബന്ധിതമായി കര്‍ഷകര്‍ക്ക് പണം ലഭ്യമാക്കാവുന്ന വിധത്തിലായിരിക്കണം ക്രമീകരണം. ജില്ലാ കേന്ദ്രങ്ങളില്‍ ഇവ രണ്ട് ദിവസത്തിലൊരിക്കലെങ്കിലും എത്തിക്കാവുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related posts

കണ്ണവത്തും കാലാങ്കിയിലും കാട്ടാനകൾ

Aswathi Kottiyoor

മുഖ്യമന്ത്രിയും കടന്നപ്പള്ളിയും നാളെ പത്രിക നൽകും

Aswathi Kottiyoor

സൗര തേജസ് ബോധവത്കരണവും സ്‌പോട്ട് രജിസ്‌ട്രേഷനും നാളെമുതൽ

Aswathi Kottiyoor
WordPress Image Lightbox