സംസ്ഥാനത്ത് ഇ മാലിന്യം ശേഖരിച്ചു സംസ്കരിച്ചതിലൂടെ 5.15 കോടി രൂപ സർക്കാരിനു ലഭിച്ചിട്ടുണ്ടെന്നു തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന് വേണ്ടി മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു.
1640.9 മെട്രിക് ടണ്‍ ഇ മാലിന്യമാണു ശേഖരിച്ചത്. വിവിധ ഏജൻസികളെ ഉപയോഗിച്ച് ഇ മാലിന്യ സംസ്കരണത്തിനു് നടപടി സ്വീകരിച്ചിട്ടുണ്ട്. പ്ലാസ്റ്റികിനു ബദൽ കണ്ടത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു