നിലവിലെ വിലയിൽ തൊഴിലാളികൾക്ക് കൂലി കൊടുക്കാനോ അടിസ്ഥാന സാധനങ്ങൾ വാങ്ങാനോ കഴിയിയുന്നില്ലെന്ന് കർഷകർ പറഞ്ഞു.
ദിവസങ്ങൾക്കു മുൻപ് തക്കാളി വില 6 രൂപയിലെത്തിയിരുന്നു. കുതിച്ചുയർന്ന തക്കാളി വില സാധാരണക്കാർക്ക് മാത്രമല്ല ഗവൺമെന്റിനും വെല്ലുവിളിയായിരുന്നു. തക്കാളി മോഷ്ടാക്കളെ ഭയന്ന് കാവൽക്കാരെ വരെ ഏർപ്പെടുത്തിയ വാർത്തകളും പലയിടങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്തു.