22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സിൽവർലൈനുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കില്ല: മുഖ്യമന്ത്രി
Kerala

സിൽവർലൈനുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കില്ല: മുഖ്യമന്ത്രി

സിൽവർലൈനുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി.

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെയും റെയിൽ മന്ത്രാലയത്തിന്‍റെയും മാനദണ്ഡങ്ങൾക്കനുസരിച്ചാണു പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങളുൾപ്പെടെയുള്ള നിക്ഷേപ പൂർവ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോയത്. പഠനത്തിൽ ലഭിക്കുന്ന വസ്തുതയുമായി ബന്ധപ്പെട്ടായിരിക്കും ഭൂമി ഏറ്റെടുക്കണമോയെന്നു തീരുമാനിക്കുക. നിലവിൽ ഭൂമി ഏറ്റെടുത്തിട്ടില്ല.

അതുകൊണ്ടുതന്നെ ഉത്തരവു പിൻവലിക്കേണ്ടതുമില്ല. പഠനം നടക്കുന്നതു ഭൂമി ഏറ്റെടുക്കുന്നതായി കാണേണ്ടതില്ല. നിലവിൽ ഇറങ്ങിയ വിജ്ഞാപനംകൊണ്ട് ആളുകൾക്കു ബുദ്ധിമുട്ടും സാങ്കേതിക തടസവും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

റെയിൽവേ പദ്ധതികൾക്കു കേന്ദ്രസർക്കാരിന്‍റെ അംഗീകാരം ആവശ്യമാണെന്നതു വസ്തുതയാണ്. എന്നാൽ, രാഷ്‌ട്രീയ ഇടപെടൽ വരികയും കേന്ദ്രത്തിലെ ഭരണകക്ഷിതന്നെ എതിർ നിലപാടു സ്വീകരിക്കുകയും ചെയ്തപ്പോൾ കേന്ദ്രം അറച്ചു നിന്നു.

ഉത്തരവാദപ്പെട്ടവരിൽ നിന്നു ചില എതിരഭിപ്രായങ്ങളും വന്നു. ഇതോടെ അനുമതി നൽകുന്നത് കേന്ദ്രം വൈകിച്ചു. എന്നാൽ, ഇന്നല്ലെങ്കിൽ നാളെ പദ്ധതിക്ക് കേന്ദ്രാനുമതി തരേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

രാജ്യത്ത് ഇന്ധന വില വർധന തുടരുന്നു.

Aswathi Kottiyoor

കാഴ്ചപരിമിതരായ കുട്ടികളുടെ വിദ്യാലയത്തിൽ പ്രവേശനം ആരംഭിച്ചു

Aswathi Kottiyoor

വർധിപ്പിച്ച ബസ് ചാർജ് കുറയ്ക്കാൻ സമ്മർദം

Aswathi Kottiyoor
WordPress Image Lightbox