• Home
  • Kerala
  • സംസ്ഥാനത്ത് ആറു വര്‍ഷത്തിനിടെ മുങ്ങിമരണം 10,451
Kerala

സംസ്ഥാനത്ത് ആറു വര്‍ഷത്തിനിടെ മുങ്ങിമരണം 10,451

കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സംസ്ഥാനത്ത് മുങ്ങിമരിച്ചത് 10,451 പേര്‍. കുളങ്ങളിലും പുഴയിലും വെള്ളക്കെട്ടിലുമുണ്ടായ അപകടങ്ങളിലും ആത്മഹത്യകളിലും മരിച്ചവരുടെ കണക്ക് സംസ്ഥാന ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയാണു പുറത്തുവിട്ടത്.

2016 മുതല്‍ 2021 വരെയുണ്ടായ മുങ്ങിമരണങ്ങളില്‍ മധ്യകേരളത്തിലെ ജില്ലകളാണു മുന്നില്‍. 1173 മുങ്ങിമരണങ്ങള്‍ തൃശൂര്‍ ജില്ലയില്‍ മാത്രമുണ്ടായി. തൃശൂര്‍ സിറ്റിയില്‍ 471 ഉം റൂറലില്‍ 702 മാണ് മുങ്ങിമരിച്ചവരുടെ എണ്ണം.

എറണാകുളം ജില്ലയാണു മുങ്ങിമരണങ്ങളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. സിറ്റി (381), റൂറല്‍ (728) മേഖലകളിലായി 1109 പേര്‍ ജില്ലയില്‍ മരിച്ചു. പാലക്കാട് ജില്ലയില്‍ 978 പേര്‍ക്കു ജീവന്‍ നഷ്ടമായപ്പോള്‍ ആലപ്പുഴയില്‍ 831 പേരാണു മരിച്ചത്. 2019 ലാണു സംസ്ഥാനത്ത് ഏറ്റവുമധികം മുങ്ങിമരണങ്ങള്‍ ഉണ്ടായത്. 1490 പേര്‍ക്ക് അപകടത്തിലും 377 പേര്‍ക്ക് ആത്മഹത്യയിലും ജീവന്‍ നഷ്ടമായി.

വയനാട് ജില്ലയിലാണ് ആറുവര്‍ഷത്തിനിടെ ഏറ്റവും കുറവ് (177) മുങ്ങിമരണങ്ങളുണ്ടായത്. നഗര മേഖലകളില്‍ തിരുവനന്തപുരം മുങ്ങിമരണങ്ങളുടെ എണ്ണത്തില്‍ പിന്നിലാണ്- 279 പേര്‍. കോഴിക്കോട്ട് 351 ഉം കൊച്ചിയില്‍ 381 ഉം പേര്‍ മുങ്ങിമരിച്ചു.

മുങ്ങിമരണം ദുരന്തങ്ങളുടെ പട്ടികയിലില്ല, ധനസഹായവുമില്ല

കൊച്ചി: കുളത്തിലും പുഴയിലും വെള്ളക്കെട്ടിലും വീണുണ്ടാകുന്ന മുങ്ങിമരണങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ച ദുരന്തങ്ങളുടെ പട്ടികയിലില്ല. അതിനാല്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ ധനസഹായം കിട്ടില്ലെന്നും വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

അംഗീകൃത ദുരന്തമായി അംഗീകരിച്ചവ മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്കാണു സര്‍ക്കാര്‍ നഷ്ടപരിഹാരമായി ധനസഹായം അനുവദിക്കുക. ഒഡീഷ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ മുങ്ങിമരണങ്ങള്‍ക്കു ദുരന്ത നിവാരണ അഥോറിറ്റികള്‍ നിശ്ചിത തുക നഷ്ടപരിഹാരമായി അനുവദിക്കുന്നുണ്ട്. കേരളത്തിലും ഇക്കാര്യത്തില്‍ നിയമഭേദഗതി വേണമെന്നു പൊതുപ്രവര്‍ത്തകനായ രാജു വാഴക്കാല ആവശ്യപ്പെട്ടു.

കേന്ദ, സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകൃത ദുരന്തങ്ങളുടെ പട്ടികയില്‍ ഇല്ലാത്തതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയില്‍ മുങ്ങിമരണങ്ങളുടെ കണക്കുകളും സൂക്ഷിച്ചിട്ടില്ലെന്ന് അഥോറിറ്റി അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.

Related posts

പൊതു വിദ്യാഭ്യാസ ശാക്തീകരണം; അധ്യാപകർക്കും പരീക്ഷ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

സഹകരണ നിയമ ഭേദഗതി : കരട്‌ ബില്ലിന്‌ അംഗീകാരം ; ക്രമക്കേടുകളിൽ സർക്കാരിന്‌ നടപടിയെടുക്കാം

Aswathi Kottiyoor

‘മാസ്ക് മാറ്റരുത്’; കോവിഡ് കൂടുന്നത് നാലാം തരംഗമായി കാണാനാകില്ല: വിദഗ്ധസമിതി

Aswathi Kottiyoor
WordPress Image Lightbox