22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി മത്സരരംഗത്തുള്ളത് 1061 സ്ഥാനാർഥികൾ
Kerala

നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി മത്സരരംഗത്തുള്ളത് 1061 സ്ഥാനാർഥികൾ

നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി മത്സരരംഗത്തുള്ളത് 1061 സ്ഥാനാർഥികൾ. 140 മണ്ഡലങ്ങളിലായി 2180 നാമനിർദേശ പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ഇന്നലെ നടന്ന സൂക്ഷ്മ പരിശോധനയിൽ 1119 നാമനിർദേശ പത്രികകൾ തള്ളി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരരംഗത്തുള്ളത്. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലായി 129 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.

ഏറ്റവും കുറച്ചു സ്ഥാനാർഥികൾ മത്സരിക്കുന്നത് വയനാട് ജില്ലയിലാണ്. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലായി 20 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. കാസർഗോഡ്-41, കണ്ണൂർ-82, കോഴിക്കോട്-117, പാലക്കാട്-80, തൃശൂർ-80, എറണാകുളം-110, ഇടുക്കി-29, കോട്ടയം-70, ആലപ്പുഴ-58, പത്തനംതിട്ട-44, കൊല്ലം-84, തിരുവനന്തപുരം-107 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ മത്സരരംഗത്തുള്ള സ്ഥാനാർഥികളുടെ എണ്ണം.

ഏറ്റവും കൂടുതൽ പേർ നാമനിർദേശ പത്രിക സമർപ്പിച്ചത് മലപ്പുറം ജില്ലയിലാണ്. 145 സ്ഥാനാർഥികളാണ് ജില്ലയിൽ പത്രിക നൽകിയത്. 22 പേർ പത്രിക നൽകിയ വയനാട്ടിലാണ് ഏറ്റവും കുറവ് നാമനിർദേശ പത്രികകൾ സമർപ്പിക്കപ്പെട്ടത്. കാസർഗോഡ്-48, കണ്ണൂർ-93, കോഴിക്കോട്-130, പാലക്കാട്-76, തൃശൂർ-96, എറണാകുളം-111, ഇടുക്കി-45, കോട്ടയം-78, ആലപ്പുഴ-69, പത്തനംതിട്ട-44, കൊല്ലം-81, തിരുവനന്തപുരം-115 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ എണ്ണം. നാളെയാണു പിൻവലിക്കാനുള്ള അവസാന തീയതി.

Related posts

ലക്ഷണമില്ലെങ്കിൽ പരിശോധന വേണ്ട; അന്തർ സംസ്ഥാന യാത്രയ്ക്കുള്ള മാർഗനിർദേശം പുതുക്കി

നാളെ മുതൽ 20 വരെ മഞ്ഞ ജാഗ്രത*

Aswathi Kottiyoor

സിറിയയിൽ ഷെല്ലാക്രമണം; നാല് വിദ്യാർഥികൾ കൊല്ലപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox