കൊട്ടിയൂര്‍ പന്ന്യാമലയില്‍ വീണ്ടും മാവോയിസ്റ്റുകള്‍ എത്തി. പന്ന്യാംമലയിലെ തുണ്ടുതറ കാര്‍ത്തികേയന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി 7.15 ഓടെ 4 അംഗ മാവോയിസ്റ്റ് സംഘം എത്തിയത്.
പേരാവൂർ : ഫൊറോന പള്ളിയെ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർഥാടന കേന്ദ്രമാക്കിയത് മലയോര മേഖലയിലെ വിശ്വാസ സമൂഹത്തിനാകെയുള്ള അംഗീകാരമാണെന്ന് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പേരാവൂർ സെയ്ന്റ്
ഇരിട്ടി: കിളിയന്തറ സർവ്വീസ് സഹകരണ ബാങ്ക് പുതുതായി തുടങ്ങുന്ന നീതി ബിൽഡിംങ്ങ് മെറ്റീരിയൽ സ്റ്റോറിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ഒരു മനുഷ്യന്റെ ജനനം മുതൽ മരണം
ഇരിട്ടി: തെരുവോരം പ്രകാശ പൂരിതമാക്കാൻ ഗ്രാമ ജ്യോതി പദ്ധതിയും , സ്റ്റേഡിയം നിർമ്മാണത്തിന് ഒന്നര കോടി രൂപയും വകയിരുത്തി ഉളിക്കൽ ഗ്രാമ പഞ്ചായത്ത് ബജറ്റ് . അൻപത്തിരണ്ട് കോടി ഒൻപത് ലക്ഷത്തി പതിനായരത്തി എഴുനൂറ്റി
ഇരിട്ടി: ഇന്ത്യയിൽ സ്ത്രീകൾക്കെതിരെയും കുട്ടികൾക്കെതിരെയും ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനവുമായി കേരളം മാറിയാതായി ബി ജെ പി സംസ്ഥാന സിക്രട്ടറി കെ. രഞ്ജിത്ത് പറഞ്ഞു. ‘സ്ത്രീ സുരക്ഷക്ക് സ്ത്രീശക്തി’ എന്ന മുദ്രവാക്യമുയർത്തി
ഇരിട്ടി : 398091436 രൂപ വരവും 393343203 രൂപ ചിലവും 4748233 രൂപവും മിച്ചവും പ്രതീക്ഷിക്കുന്ന 2022-23 വർഷത്തെ ബജറ്റ് ആറളം ഗ്രാമപഞ്ചായത്ത് അവതരിപ്പിച്ചു. പച്ചപ്പ് നിറഞ്ഞ , ജലലഭ്യതയുള്ള ഗതാഗത സൗകര്യങ്ങളുള്ള, ശുചിത്വ
നാടിന് ആവശ്യമായതും ഭാവി തലമുറയ്ക്ക് ഒഴിച്ചുകൂടാനാകാത്തതുമായ വികസന പദ്ധതികൾ നടപ്പാക്കുകതന്നെ ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വികസന പദ്ധതികൾ ഇപ്പോൾ വേണ്ടെന്നു പറയുന്നവരോട് പിന്നെ എപ്പോൾ എന്നു മാത്രമേ ചോദിക്കാനുള്ളൂ. ഇന്നു ചെയ്യേണ്ടത് ഇപ്പോൾ
അഴിമതി ഏറ്റവും കുറഞ്ഞ നാടാണു കേരളമെന്നും അതു തീരെ ഇല്ലാതാക്കാനാണു സർക്കാരിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിക്കാരോട് ഒരു വിട്ടുവീഴ്ചയും സർക്കാർ ചെയ്യില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വില്ലേജ് ഓഫിസുകളുടെ ഭാഗമായി വില്ലേജ്തല ജനകീയ
സംസ്ഥാനത്ത് ചില നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ മനഃപൂർവം വർധന സൃഷ്ടിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർദ്ദേശം നൽകി. വിലക്കയറ്റത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ന് ഭക്ഷ്യ
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ 2016 ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയതിനു ശേഷം ലഭിച്ച 4,04,912 പരാതികളിൽ 3,87,658 എണ്ണം തീർപ്പാക്കി. പരാതികളിൽ 95 ശതമാനവും തീർപ്പാക്കാനായിട്ടുണ്ട്. കാര്യക്ഷമമായ പരാതി പരിഹാര സംവിധാനം വേണമെന്ന