ബില്ലുകളിൽ ഒപ്പിടാതെ രാഷ്ട്രപതിക്കയച്ച നടപടി ഭരണഘടനാ വിരുദ്ധമെന്നും കേരളം ഹർജിയിൽ പറയുന്നത്. ഫെഡറല്‍ഘടനയെ തകര്‍ക്കുന്നതാണ് ഗവര്‍ണ്ണറുടെ നടപടിയെന്നും കാരണങ്ങളില്ലാതെയാണ് ഗവര്‍ണ്ണര്‍ ബില്ലുകള്‍ അനിശ്ചിതകാലമായി തടഞ്ഞുവെച്ചത് എന്നും ഹർജിയിൽ പറയുന്നു. നടപടിക്ക് ആധാരമായി ഗവർണ്ണർ പറയുന്ന രേഖകള്‍ സുപ്രീം കോടതി പരിശോധിക്കണമെന്നും ഹർജിയിലുണ്ട്. ഗവര്‍ണ്ണര്‍ക്കെതിരായ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കും.
- Home
- Uncategorized
- ‘എട്ടിൽ ഏഴ് ബില്ലും തടഞ്ഞ് വെച്ചു’, ഗവര്‍ണ്ണര്‍ക്കെതിരെ കേരളം വീണ്ടും സുപ്രീം കോടതിയില്‍