ശമ്പളം നൽകാത്തതിനാലാണ് ബ്രീത്ത് അനലൈസറുമായി സഹകരിക്കാത്തതെന്നും തന്റെ രക്ത സാമ്പിൾ പരിശോധിച്ചോട്ടേയെന്നുമാണ് വിനോദ് തോമസ് പ്രതികരിക്കുന്നത്. ഏപ്രിൽ മാസത്തിൽ കെഎസ്ആർടിസിയിലെ ബ്രീത്ത് അനലൈസർ പരിശോധനയിൽ 137 ജീവനക്കാർ കുടുങ്ങിയിരുന്നു. ഡ്യൂട്ടിക്ക് എത്തുന്ന വനിതകൾ ഒഴികെയുള്ള മുഴുവൻ ജീവനക്കാർക്കും ബ്രീത്ത് അനലൈസർ പരിശോധന മന്ത്രി കെ ബി ഗണേഷ് കുമാർ നിർബന്ധമാക്കിയിരുന്നു.
- Home
- Uncategorized
- ‘ബ്രീത്ത് അനലൈസർ പരിശോധനയുമായി സഹകരിക്കില്ല’, കാഞ്ഞങ്ങാട് ഡിപ്പോയിൽ ഐഎൻടിയുസി നേതാവിന്റെ സമരം