യാത്രക്കാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ബസ് സ്റ്റാന്‍ഡിലെയും പരിസരങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍പൊലിസ് പരിശോധിക്കുകയും ഷമീലിനെ തിരിച്ചറിയുകയുമായിരുന്നു.
പാനൂര്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ എം.പി ആസാദിന്റെ നിര്‍ദ്ദേശ പ്രകാരമാണ് എസ്. ഐ സി.സി ലതീഷും സംഘവും പാട്യം കൊട്ടയോടിയില്‍ നിന്നുമാണ് യുവാവിനെപൊലിസ് പിടികൂടിയത്.