തട്ടിപ്പിന് ഇരയായത് കൂടുതലും വീട്ടമ്മമാരാണ്. കേരളത്തിൽ മറ്റ് ഓൺലൈൻ തട്ടിപ്പുകളിലൂടെ മാസം ശരാശരി 10 കോടി രൂപ നഷ്ടമാകുന്നുവെന്നാണു കണക്ക്. അതിനു പുറമേയാണ് ഇൗ പുതിയ തട്ടിപ്പ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ 40 ലക്ഷം വരെ നഷ്ടമായവരുണ്ട്.ആളെത്തുന്നു. വിൽക്കുന്ന പണം അക്കൗണ്ടിലേക്കു വരുന്നു. ഇങ്ങനെ വിശ്വാസത്തിലെടുക്കുമ്പോൾ കൂടുതൽ സാധനങ്ങൾ ഒരുമിച്ചു വാങ്ങാൻ അവസരം ലഭിക്കുന്നു. അതിനായി ആവശ്യപ്പെടുന്ന നാലോ അഞ്ചോ ലക്ഷം ഇടുന്നു. അതോടെ ഇൗ ഗ്രൂപ്പ് തന്നെ അപ്രത്യക്ഷമാകും. ഏറ്റവും അവസാനം ഇന്നലെ കോഴിക്കോട് നഗരത്തിൽ വീട്ടമ്മയിൽനിന്നു പോയ 4 ലക്ഷം രൂപ പിൻവലിച്ചത് കൊൽക്കത്ത ഹൗറ റെയിൽവേ സ്റ്റേഷനടുത്ത് എടിഎമ്മിൽ നിന്നാണെന്നു കണ്ടെത്തി.
- Home
- Uncategorized
- ഓൺലൈൻ തട്ടിപ്പിലൂടെ മലയാളികൾക്ക് ഒരുമാസം നഷ്ടമായത് 4 കോടി; ഇരയായത് വീട്ടമ്മമാർ
previous post