ഇരുവരും ഇനിയെന്നു വരുമെന്നു വ്യക്തമല്ല. സെമസ്റ്റർ ബ്രേക്ക് ആയതിനാൽ അധ്യാപകരും ചില സർവകലാശാലാ അധികൃതരും മാത്രമാണ് ക്യാംപസിലുള്ളത്. സംഭവത്തിൽ പൊലീസിലോ ഛത്തീസ്ഗഡിലെ ഉന്നതവിദ്യാഭ്യാസ അധികൃതർക്കോ കലിംഗ സർവകലാശാല ഇതുവരെ പരാതി നൽകിയില്ല. വ്യാജ സർട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഇമെയിലിൽ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുമെന്നും എസ്ഐ ഓസ്റ്റിൻ ജി.ഡെന്നിസൺ പറഞ്ഞു. സിപിഒ ജി.അനീഷ്കുമാറും ഒപ്പമുണ്ട്.
- Home
- Uncategorized
- കലിംഗയിൽ റജിസ്ട്രാറും വിസിയുമില്ല; പൊലീസ് പെട്ടു
previous post