സംബന്ധിച്ചായിരുന്നു പരാതികള്‍. അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഗയനക്കോളജി വിഭാഗത്തില്‍ എത്തുന്നവരെ സ്‌കാനിങ്ങിനായി ദേവി ലാബിലേക്ക് അയക്കുന്നുവെന്നതാണ് ഇത് സംബന്ധിച്ച് പരാതി. ദേവി സ്‌കാനിലേക്ക് പോകാന്‍ നിര്‍ദേശിച്ചിട്ടും മറ്റൊരു ലാബില്‍ പോയി പരിശോധന നടത്തിയതിന് ഫലവുമായി എത്തിയപ്പോള്‍ മോശമായി പെരുമാറി എന്നതാണ് പരാതിയുടെ അടിസ്ഥാനം.
next post