ദൂരദർശൻ പ്രേക്ഷകർക്ക് സുപരിചിതയായ മികച്ച ന്യൂസ് റീഡർ ഡി. ഹേമലത 39 വർഷം പൂർത്തീകരിച്ച് ദൂരദര്‍ശന്‍റെ പടിയിറങ്ങി. ഇന്നലെ വൈകുന്നേരം ഏഴ് മണിക്കുള്ള അവസാന ബുള്ളറ്റിന്‍ വായിച്ചായിരുന്നു മടക്കം. അസി. ന്യൂസ് എഡിറ്റര്‍ പാനലിലാണ് ഹേമലത ഒടുവിൽ പ്രവർത്തിച്ചിരുന്നത്. വാർത്താ വായനയിലൂടെ ദൂരദർശൻ ജീവിതം ആരംഭിച്ചതിനാലാണ് പ്രിയ പ്രേക്ഷകരോട് യാത്ര പറയാൻ അവസാന പ്രവൃത്തിദിനത്തിൽ ന്യൂസ് റീഡറായി എത്തിയത്.
- Home
- Uncategorized
- ദൂരദർശൻ എന്നു കേട്ടാൽ ഏവരുടെയും മനസ്സിൽ ആദ്യം തെളിയുന്ന മുഖം…. ഹേമലത.