24 C
Iritty, IN
July 1, 2024
  • Home
  • Kerala
  • മതസൗഹാര്‍ദത്തിനായി പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കും: കെസിബിസി‌‌
Kerala

മതസൗഹാര്‍ദത്തിനായി പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കും: കെസിബിസി‌‌

മതസൗഹാര്‍ദത്തിനു വേണ്ടിയും സാമൂഹിക തിന്മകള്‍ക്കെതിരായും പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുമെന്നു കെസിബിസി. സഭകള്‍ തമ്മില്‍ ഭിന്നതയുണ്ടെന്നു വരുത്തിത്തീര്‍ക്കാനുള്ള ഗൂഢശ്രമങ്ങളെ കേരള കത്തോലിക്കാ മെത്രാന്‍ സമിതി തള്ളിക്കളയുന്നതായും പിഒസിയില്‍ ഇന്നലെ നടന്ന കെസിബിസിയുടെ പ്രത്യേക സമ്മേളനം വിലയിരുത്തി.

കേരളത്തിന്‍റെ മതസൗഹാര്‍ദത്തിനും സാംസ്‌കാരികോന്നമനത്തിനുംവേണ്ടി വിദ്യാഭ്യാസ, കാരുണ്യ ശുശ്രൂഷകളിലൂടെയും സാമൂഹിക സമത്വത്തിനുവേണ്ടിയുള്ള ഉദ്യമങ്ങളിലൂടെയും വിലയേറിയ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സമൂഹമാണു കേരള കത്തോലിക്കാ സഭ.

“ഞാന്‍ വന്നിരിക്കുന്നത് ജീവനുണ്ടാകാനും അത് അവര്‍ക്കു സമൃദ്ധമായി ഉണ്ടാകാനുമാണ്’എന്ന തിരുവചനം ഉള്‍ക്കൊണ്ട് സമൂഹത്തിന്‍റെ സമൃദ്ധമായ ജീവനെ ലക്ഷ്യം വച്ചാണ് അജപാലകര്‍ ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കുന്നത്.

ഇതിനെ ദുരുദ്ദേശ്യപരമായി വ്യാഖ്യാനിച്ചും പര്‍വതീകരിച്ചും മതമൈത്രിയെയും ആരോഗ്യകരമായ സഹവര്‍ത്തിത്വ ത്തെയും ദുര്‍ബലപ്പെടുത്തുന്ന ശൈലികളെ കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഒറ്റക്കെട്ടായി നിരാകരിക്കുന്നു.

സാമൂഹികതിന്മകളെ ചൂണ്ടിക്കാണിക്കുമ്പോള്‍ അതിനു മറ്റു നിറങ്ങള്‍ ചാര്‍ത്തി യഥാര്‍ഥ വിഷയങ്ങളില്‍നിന്നു വ്യതിചലിക്കാതെ വിശദമായ പഠനങ്ങളും ഗൗരവമായ അന്വേഷണങ്ങളും നടത്തി ശക്തമായ നടപടികള്‍ സ്വീകരിക്കണം.

ഇത്തരം സന്ദര്‍ഭങ്ങളില്‍ മതാന്തര സംഭാഷണങ്ങളും മതസൗഹാര്‍ദവും കത്തോലിക്കാസഭയുടെ അടിസ്ഥാന ദര്‍ശനങ്ങളായ സത്യം, സ്‌നേഹം, നീതി എന്നിവയില്‍ അധിഷ്ഠിതമാണ്. ഇക്കാര്യത്തില്‍ കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടുതന്നെയാണു കേരള കത്തോലിക്കാ സഭയുടേത്.

എക്കാലവും മതേതരത്വവും മതസൗഹാര്‍ദവും ഇവിടെ പുലരണമെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി ആത്മാര്‍ഥമായി ആഗ്രഹിക്കുകയും അതിനായി ശക്തമായി പ്രവര്‍ത്തിക്കുകയും ചെയ്യും.

സാമൂഹിക തിന്മകള്‍ക്കെതിരായ പോരാട്ടത്തില്‍ ഇതര സമൂഹങ്ങളോടൊപ്പം തുടര്‍ന്നും പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയും അറിയിക്കുന്നു എന്ന് കെസിബിസി സമ്മേളനം വ്യക്തമാക്കി.

കെസിബിസി പ്രസിഡന്‍റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു.

സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കെആര്‍എല്‍സിബിസി പ്രസിഡന്‍റ് ബിഷപ് ഡോ. ജോസഫ് കരിയില്‍, കെസിബിസി വൈസ് പ്രസിഡന്‍റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസ്, വിവിധ രൂപതകളിലെ മെത്രാന്മാര്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

ഇടുക്കി ജലനിരപ്പ് കുറഞ്ഞു

Aswathi Kottiyoor

‘കോവിഡ് ഭീതി’: രാജ്യത്ത് 2,202 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 27 മരണങ്ങളും രേഖപ്പെടുത്തി

Aswathi Kottiyoor

അവൻ മാത്രമല്ല; അവളും വേണം ; ബില്ലിൽ നിർണായക ഭേദഗതി

Aswathi Kottiyoor
WordPress Image Lightbox